റോം: ലോകത്തിലെ ഏറ്റവും പ്രായം ചെന്ന മനുഷ്യനായി ഗിന്നസ് ബുക്കില്‍ ഇടംനേടിയ അര്‍ട്ടൂറോ ലികാറ്റ (111) അന്തരിച്ചു. നൂറ്റിപ്പന്ത്രണ്ടാം പിറന്നാള്‍ ആഘോഷിക്കാന്‍ എട്ടു ദിവസം മാത്രം ബാക്കി നില്‍ക്കെയാണ് ലോകമുത്തശ്ശന്‍ വിടവാങ്ങിയത്. ഏപ്രില്‍ 24നു 111 വയസും 357 ദിവസവും പൂര്‍ത്തിയാക്കിയ ദിവസമായിരുന്നു ലികാറ്റയുടെ അന്ത്യം. ജപ്പാനിലെ മിസാവോ ഒകാവയാണ് ഇനി ജീവിച്ചിരിക്കുന്നവരില്‍ ഏറ്റവും പ്രായം കൂടിയ സ്ത്രീ. 115 വയസാണ് മിസാവോയ്ക്കുള്ളത്.
Related posts
-
പുടിനും എർദോഗനും ഉടൻ കൂടിക്കാഴ്ച നടത്തും
മോസ്കോ: കൂടിക്കാഴ്ചയുടെ സമയവും സ്ഥലവും ഇതുവരെ നിശ്ചയിച്ചിട്ടില്ലെങ്കിലും പ്രസിഡന്റ് വ്ളാഡിമിർ പുടിനും തുർക്കി പ്രസിഡന്റ് റജബ് തയ്യിപ് എർദോഗനും സമീപഭാവിയിൽ കൂടിക്കാഴ്ച... -
എൽ സാൽവഡോർ മുൻ പ്രസിഡന്റ് ഫ്യൂനെസിന് 14 വർഷത്തെ തടവ് ശിക്ഷ
സാൻ സാൽവഡോർ: ക്രിമിനൽ ഗ്രൂപ്പുകളുമായുള്ള ബന്ധത്തിനും ചുമതലകൾ പാലിക്കുന്നതിൽ പരാജയപ്പെട്ടതിനും മുൻ പ്രസിഡന്റ് മൗറിസിയോ ഫ്യൂണസിനും അദ്ദേഹത്തിന്റെ നീതിന്യായ മന്ത്രിക്കും എൽ... -
റഷ്യയുടെ യുദ്ധം അവസാനിപ്പിക്കാനുള്ള ഏക മാർഗം ഉക്രൈൻ സമാധാന പദ്ധതിയാണെന്ന് സെലൻസ്കിയുടെ സഹായി
കൈവ്: ഉക്രെയ്നിലെ റഷ്യയുടെ യുദ്ധം അവസാനിപ്പിക്കാനുള്ള ഏക മാർഗം കീവിന്റെ സമാധാന പദ്ധതിയാണെന്നും മധ്യസ്ഥ ശ്രമങ്ങൾക്കുള്ള സമയം അതിക്രമിച്ചെന്നും പ്രസിഡന്റ് വോലോഡൈമർ...