പൊരിയുന്ന വേനലിൽ
വരളുന്ന തൊണ്ടയുമായ്
ഇലനാമ്പു വേഴാമ്പലായ്
കാർമേഘദയകാത്തു
വാനവും നോക്കി
ഒരിറ്റു ദാഹജലം കൊതിച്ചിരിക്കേ
ഹൃദയമിടിപ്പോ ഇടിവെട്ടായ് കേൾക്കുന്നു
ജലധാര പയ്യെ ഭൂമി തൻ സുഗന്ധം പരത്തുന്നു
കുളിർ കാറ്റായി
ഹരിത പത്രങ്ങൾ
തലയാട്ടി രസിക്കുന്നു
പുതുമഴ നനയാനെൻ മനവും കൊതിക്കുന്നു.
More News
-
‘നിങ്ങൾക്ക് അതിന് കഴിയില്ലെങ്കിൽ ഇന്ത്യ വിട്ടുപോകൂ…’: വാട്ട്സ്ആപ്പ് നയത്തെക്കുറിച്ച് മെറ്റയ്ക്ക് ചീഫ് ജസ്റ്റിസിന്റെ മുന്നറിയിപ്പ്
വാട്ട്സ്ആപ്പിന്റെ സ്വകാര്യതാ നയത്തെച്ചൊല്ലി സുപ്രീം കോടതി ശാസിക്കുകയും ഇന്ത്യൻ പൗരന്മാരുടെ സ്വകാര്യതയിൽ വിട്ടുവീഴ്ച ചെയ്യില്ലെന്ന് പ്രസ്താവിക്കുകയും ചെയ്തു. സിസിഐയുടെ ₹213 കോടി... -
അധികാരക്കൊതിയിൽ കൊലപാതകിയായി മാറിയ അച്ഛൻ!; സർപഞ്ചാകാൻ അയാൾ തന്റെ 6 വയസ്സുള്ള മകളെ കൊലപ്പെടുത്തി
മഹാരാഷ്ട്ര പഞ്ചായത്ത് തിരഞ്ഞെടുപ്പിൽ രണ്ട് കുട്ടികൾ മാത്രമുള്ള നിയമപ്രകാരം അയോഗ്യത ഭയന്ന് ഒരു പിതാവ് തന്റെ ആറ് വയസ്സുള്ള മകളെ കൊലപ്പെടുത്തി.... -
ഓസ്ട്രേലിയയിലെ മഹാത്മാഗാന്ധിയുടെ പ്രതിമ വെട്ടിമുറിച്ചു; ഇന്ത്യ ശക്തമായി പ്രതിഷേധിച്ചു
മെൽബണിലെ റോവില്ലിൽ മഹാത്മാഗാന്ധിയുടെ വെങ്കല പ്രതിമ മോഷണം പോയത് ഇന്ത്യൻ സമൂഹത്തിൽ വ്യാപകമായ പ്രതിഷേധത്തിന് കാരണമായി. പ്രതിമ തിരിച്ചുപിടിക്കണമെന്നും കുറ്റവാളികളെ അറസ്റ്റ്...
