കവൻട്രി: ഫെബ്രുവരി 13, വ്യാഴാഴ്ച യു കെയിലെത്തുന്ന സമരനായകനും യുവ എം എൽ എയുമായ രാഹുൽ മാങ്കൂട്ടത്തിൽ പങ്കെടുക്കുന്ന യു കെയിലെ ആദ്യ പൊതു ചടങ്ങ് കവൻട്രിയിൽ വച്ച് നടക്കും. മീറ്റ് & ഗ്രീറ്റ് രാഹുൽ മാങ്കൂട്ടത്തിൽ എം എൽ എ എന്ന പരിപാടി കവൻട്രി ടിഫിൻ ബോക്സ് റെസ്റ്റോറന്റിൽ വച്ച് വൈകിട്ട് 7 മണി മുതൽ 10 മണി വരെയാണ് ക്രമീകരിച്ചിരിക്കുന്നത്. ഗംഭീര പൗര സ്വീകരണമാണ് രാഹുലിനായി കവൻട്രിയിൽ ഒരുക്കിയിരിക്കുന്നത്. ഓ ഐ സി സി (യു കെ) കവൻട്രി യൂണിറ്റും ടിഫിൻ ബോക്സ് റെസ്റ്റോറന്റും ചേർന്നാനാണ് പരിപാടികൾക്ക് ചുക്കാൻ പിടിക്കുന്നത്. ഓ ഐ സി സി (യു കെ) നാഷണൽ കമ്മിറ്റി / വിവിധ റീജിയൻ, യൂണിറ്റ് കമ്മിറ്റി ഭാരവാഹികൾ ചടങ്ങുകളുടെ ഭാഗമാകും. പുതിയതായി രൂപീകരിച്ച കവൻട്രി യൂണിറ്റിന്റെ ഇൻസ്റ്റലേഷനും തെരഞ്ഞെടുക്കപ്പെട്ടിട്ടുള്ള ഭാരവാഹികൾക്കുള്ള ‘ചുമതല…
Category: WORLD
ഉമ്മൻ ചാണ്ടി, പി റ്റി തോമസ് മെമ്മോറിയൽ ട്രോഫിക്കും ക്യാഷ് പ്രൈസിനും വേണ്ടിയുള്ള ഓ ഐ സി സി (യു കെ) പ്രഥമ മെൻസ് ഡബിൾസ് ബാഡ്മിന്റൺ ടൂർണമെന്റ് ഫെബ്രുവരി 15 ശനിയാഴ്ച; രാഹുൽ മാങ്കൂട്ടത്തിൽ എം എൽ എ ഉദ്ഘാടനം ചെയ്യും
സ്റ്റോക്ക് – ഓൺ – ട്രെന്റ്: യശ്ശശരീരരായ ഉമ്മൻ ചാണ്ടി, പി റ്റി തോമസ് എന്നിവരുടെ സ്മരണാർത്ഥം സംഘടിപ്പിക്കുന്ന ഉമ്മൻ ചാണ്ടി, പി റ്റി തോമസ് മെമ്മോറിയൽ ട്രോഫിക്കും ക്യാഷ് പ്രൈസിനും വേണ്ടിയുള്ള ഓ ഐ സി സി (യു കെ) പ്രഥമ ‘ഓൾ യു കെ മെൻസ് ഡബിൾസ് ബാഡ്മിന്റൻ ടൂർണമെന്റ്’ ഫെബ്രുവരി 15 ശനിയാഴ്ച സ്റ്റോക്ക് – ഓൺ – ട്രെന്റിൽ വച്ച് നടക്കും. രാവിലെ 9 മണിക്ക് പാലക്കാട് നിയമസഭാ അംഗവും യൂത്ത് കോൺഗ്രസ് സംസ്ഥാന അദ്ധ്യക്ഷനുമായ രാഹുൽ മാങ്കൂട്ടത്തിൽ എം എൽ എ മത്സരങ്ങൾ ഉദ്ഘാടനം ചെയ്യും. സ്റ്റോക്ക് – ഓൺ – ട്രെന്റിലെ ഫെന്റൺ മനോറിലുള്ള സെന്റ്. പീറ്റേഴ്സ് കോഫ് അക്കാദമിയിൽ വച്ച് രാവിലെ 9 മണി മുതലാണ് മത്സരങ്ങൾ. മെൻസ് ഇന്റർമീടിയേറ്റ്, 40 വയസ്സിന് മുകളിൽ പ്രായമുള്ളവർ എന്നിങ്ങനെ…
ബംഗ്ലാദേശിൽ യൂനുസ് സർക്കാര്‍ ‘ഓപ്പറേഷൻ ഡെവിൾ ഹണ്ട്’ ആരംഭിച്ചു; ഷെയ്ഖ് ഹസീനയുടെ അനുയായികൾക്കെതിരെ നടപടി
ധാക്ക: ബംഗ്ലാദേശിലെ ഇടക്കാല സർക്കാർ ഷെയ്ഖ് ഹസീനയുടെ പാർട്ടിയായ അവാമി ലീഗിന്റെ പിന്തുണക്കാരെ അടിച്ചമർത്താനുള്ള നടപടികൾ ആരംഭിച്ചു. മുഹമ്മദ് യൂനുസിന്റെ സർക്കാർ ‘ഓപ്പറേഷൻ ഡെവിൾ ഹണ്ട്’ എന്ന പേരില്‍ ആരംഭിച്ചിരിക്കുന്ന ഈ നടപടി, അക്രമത്തിൽ ഉൾപ്പെട്ടവർക്കെതിരെ ശിക്ഷാനടപടികള്‍ കൈക്കൊള്ളും. ധാക്കയുടെ പ്രാന്തപ്രദേശത്തുള്ള ഒരു അവാമി ലീഗ് നേതാവിന്റെ വീടിനു നേരെയുണ്ടായ ആക്രമണത്തിന് മറുപടിയായാണ് ഈ ഓപ്പറേഷൻ പ്രത്യേകമായി ആരംഭിച്ചത്. ഗാസിപൂരിലാണ് ഈ ഓപ്പറേഷൻ ആരംഭിച്ചത്, അവാമി ലീഗ് അനുയായികൾ നടത്തിയ ആക്രമണത്തിൽ ഉൾപ്പെട്ടവരെ അറസ്റ്റ് ചെയ്യുക എന്നതാണ് ഇതിന്റെ ലക്ഷ്യം. ഗാസിപൂരിൽ നടന്ന വിദ്യാർത്ഥി പ്രതിഷേധത്തിനിടെ എകെഎം മൊസമ്മൽ ഹഖിന്റെ വീട് ആക്രമിക്കപ്പെട്ടു, ഇതിനെത്തുടർന്ന് വിദ്യാർത്ഥി സംഘടനകൾ 24 മണിക്കൂർ അന്ത്യശാസനം നൽകി. ഇതിന് മറുപടിയായി മുഹമ്മദ് യൂനുസ് സൈനികരെ വിളിച്ച് ഓപ്പറേഷൻ ആരംഭിച്ചു. ഗാസിപൂർ പ്രദേശത്തുണ്ടായ അക്രമത്തിൽ നിരവധി വിദ്യാർത്ഥികൾക്ക് പരിക്കേറ്റു. വിവരം ലഭിച്ചയുടൻ തന്നെ…
ഓ ഐ സി സിക്ക് ബോൾട്ടനിൽ (മാഞ്ചസ്റ്റർ) ഓഫീസ് കെട്ടിടവും ലൈബ്രറിയും ഒരുങ്ങുന്നു; രാഹുൽ മാങ്കൂട്ടത്തിൽ എം എൽ എ ഉദ്ഘാടനം നിർവഹിക്കും
ബോൾട്ടൻ: യു കെ പ്രവാസി മലയാളി സമൂഹത്തെ പ്രതിനിധീകരിക്കുന്ന പ്രമുഖ സംഘടനയായ ഓവർസീസ് ഇന്ത്യൻ കൾച്ചറൽ കോൺഗ്രസ് (ഓ ഐ സി സി) – ക്ക് മാഞ്ചസ്റ്ററിലെ ബോൾട്ടനിൽ ഓഫീസ് കെട്ടിടവും വായനശാലയും ഒരുങ്ങുന്നു. ഫെബ്രുവരി 14ന് യു കെയിൽ തന്റെ ആദ്യ യൂറോപ്യൻ സന്ദർശനത്തിനെത്തുന്ന പാലക്കാട് എം എൽ എയും യൂത്ത് കോൺഗ്രസ് സംസ്ഥാന അദ്ധ്യക്ഷനുമായ രാഹുൽ മാങ്കൂട്ടത്തിൽ എം എൽ എ ഓ ഐ സി സി ഓഫീസ് കെട്ടിടത്തിന്റെയും പ്രിയദർശിനി വായനശാലയുടെയും ഉദ്ഘാടനം നിർവഹിക്കും. യു കെയിലെ ഓ ഐ സി സിയുടെ ചുമതല വഹിക്കുന്ന കെ പി സി സി വൈസ് പ്രസിഡന്റ് വി പി സജീന്ദ്രൻ എക്സ് എം എൽ എ, ജനറൽ സെക്രട്ടറി എം എം നസീർ, ഇൻകാസ് മുൻ പ്രസിഡന്റ് മഹാദേവൻ വാഴശ്ശേരിൽ എന്നിവർ ചടങ്ങിൽ മുഖ്യാതിഥികളായി…
നെതന്യാഹു വെടിനിർത്തൽ അവഗണിച്ചു!; ലെബനനില്‍ ബോംബുകൾ വർഷിച്ചു; മുസ്ലീം രാജ്യങ്ങൾ പരിഭ്രാന്തിയിൽ
ഇസ്രായേലും ലെബനനും തമ്മിലുള്ള സംഘർഷം വീണ്ടും അതിന്റെ ഉച്ചസ്ഥായിയിലെത്തി. വെടിനിർത്തൽ പരിഗണിക്കാതെ ലെബനനിലെ ഹിസ്ബുള്ളയുടെ താവളങ്ങളിൽ ഇസ്രായേലി വ്യോമസേന കനത്ത ബോംബാക്രമണം നടത്തി, പ്രദേശമാകെ ഭീകരാന്തരീക്ഷം സൃഷ്ടിച്ചു. സിറിയയിൽ നിന്ന് കൊണ്ടുവന്ന നിയമവിരുദ്ധ ആയുധങ്ങൾ സൂക്ഷിച്ചിരുന്ന ഹിസ്ബുള്ളയുടെ ആയുധ ഡിപ്പോയ്ക്ക് നേരെയാണ് ആക്രമണം നടത്തിയതെന്ന് ഇസ്രായേൽ പ്രതിരോധ സേന (ഐഡിഎഫ്) അവകാശപ്പെട്ടു. ഫെബ്രുവരി 18 വരെ ഇരു രാജ്യങ്ങളും തമ്മിൽ വെടിനിർത്തൽ കരാർ നിലവിലുണ്ടായിരുന്നപ്പോഴാണ് ഈ ആക്രമണം നടന്നത്. ഈ ആക്രമണത്തിനുശേഷം, വെടിനിർത്തൽ കരാർ ലംഘിക്കപ്പെടാനുള്ള സാധ്യത വർദ്ധിച്ചു. സിറിയയിലൂടെ ആയുധങ്ങൾ കടത്തി ഹിസ്ബുള്ള സൈനിക ശക്തി വർദ്ധിപ്പിക്കുകയാണെന്ന് ഇസ്രായേല്‍ ആരോപിച്ചു. ഇത് വെടിനിർത്തലിന്റെ നേരിട്ടുള്ള ലംഘനമാണെന്നും അതിനാൽ ആക്രമണം അല്ലാതെ മറ്റ് മാർഗമില്ലെന്നും ഇസ്രായേൽ പറയുന്നു. “വെടിനിർത്തൽ എന്നാൽ ഇരു കക്ഷികളും ഏത് തരത്തിലുള്ള പോരാട്ടവും നിർത്താൻ സമ്മതിക്കുന്നു എന്നാണ്. എന്നാൽ ഒരു കക്ഷി അത്…
ബംഗ്ലാദേശിലെ പല നഗരങ്ങളിലും കലാപം; കലാപകാരികൾ ഷെയ്ഖ് മുജിബുറഹ്മാന്റെ വീടിന് തീയിട്ടു; രാജ്യമെമ്പാടും വൻ അക്രമം
ധാക്ക: ബംഗ്ലാദേശിലെ പല നഗരങ്ങളിലും കലാപം രൂക്ഷമായി. കലാപകാരികൾ ഷെയ്ഖ് മുജിബുറഹ്മാന്റെ വീടിന് തീയിട്ടു. ഫെബ്രുവരി 6 ന് അവാമി ലീഗ് രാജ്യവ്യാപകമായി പ്രതിഷേധം നടത്താൻ തീരുമാനിച്ചതിന് ഒരു ദിവസം മുമ്പാണ് ധാക്കയിലും മറ്റ് പ്രധാന നഗരങ്ങളിലും അക്രമം വ്യാപിച്ചിരിക്കുന്നത്. ബംഗ്ലാദേശ് സ്ഥാപകൻ ഷെയ്ഖ് മുജിബുറഹ്മാന്റെ തലസ്ഥാനമായ ധാക്കയിലെ ധൻമോണ്ടി പ്രദേശത്തുള്ള ഷെയ്ഖ് മുജിബൂറിന്റെ വസതി പ്രതിഷേധക്കാർ ബുൾഡോസർ ഉപയോഗിച്ച് തകര്‍ക്കുകയും തീയിടുകയും ചെയ്തു. ഈ അക്രമ സംഭവത്തിൽ ആയിരക്കണക്കിന് അവാമി ലീഗ് അനുഭാവികളെയും തൊഴിലാളികളെയും നേതാക്കളെയും അറസ്റ്റ് ചെയ്തിട്ടുണ്ട്. ഫെബ്രുവരി 6 ന്, ഷെയ്ഖ് ഹസീനയുടെ പാർട്ടിയായ അവാമി ലീഗ് തങ്ങളുടെ അനുയായികളോടും പ്രവർത്തകരോടും സർക്കാരിനെതിരെ പ്രതിഷേധം പ്രകടിപ്പിക്കാൻ തെരുവിലിറങ്ങാൻ അഭ്യർത്ഥിച്ചിരുന്നു. അവാമി ലീഗിന്റെ അഭിപ്രായത്തിൽ, ബംഗ്ലാദേശിലെ നിലവിലെ ഇടക്കാല സർക്കാരിനും അതിന്റെ നയങ്ങൾക്കും എതിരെ പ്രതിഷേധിക്കുക എന്നതായിരുന്നു പ്രകടനത്തിന്റെ ലക്ഷ്യം. ബംഗ്ലാദേശിലെ ഗതാഗത സംവിധാനം…
ട്രംപിന്റെ ഭീഷണികൾക്കിടയിലും ഗ്രീൻലാൻഡ് പ്രധാനമന്ത്രി തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചു.
ഗ്രീന്‍ലാന്‍ഡ് അമേരിക്ക ഏറ്റെടുക്കുമെന്ന യു എസ് പ്രസിഡന്റ് ഡോണാള്‍ഡ് ട്രംപിന്റെ ഭീഷണിയെ അവഗണിച്ച് ഗ്രീൻലാൻഡ് പ്രധാനമന്ത്രി മാർച്ച് 11 ന് രാജ്യത്ത് തിരഞ്ഞെടുപ്പ് നടത്താൻ നിർദ്ദേശിച്ചു. ഈ നിർദ്ദേശത്തോടൊപ്പം, തിരഞ്ഞെടുപ്പ് സമയത്ത് ലഭിക്കുന്ന വിദേശ രാഷ്ട്രീയ സംഭാവനകൾ നിരോധിക്കണമെന്നും പാർലമെന്റിൽ പരിഗണിക്കപ്പെട്ടു. തിരഞ്ഞെടുപ്പ് സമയത്ത് വിദേശ സഹായം നിരോധിക്കുന്നത് ട്രംപിന് വലിയ തിരിച്ചടിയായേക്കാം. കാരണം, ട്രംപിന് ഗ്രീൻലാൻഡിലാണ് കണ്ണുള്ളത്. അമേരിക്കയുടെ താൽപ്പര്യങ്ങൾ നിറവേറ്റുന്നതിനായി താൻ ഇഷ്ടപ്പെടുന്ന സ്ഥാനാർത്ഥി അവിടെ തിരഞ്ഞെടുപ്പിൽ തിരഞ്ഞെടുക്കപ്പെടണമെന്നാണ് അദ്ദേഹം ആഗ്രഹിക്കുന്നത്. നമ്മുടെ രാജ്യത്ത് ഇതുവരെ സംഭവിച്ചിട്ടില്ലാത്തതാണിതെന്ന് ട്രംപിന്റെ പേര് പറയാതെ ഗ്രീൻലാൻഡ് പ്രധാനമന്ത്രി മ്യൂട്ട എഗെഡെ സോഷ്യൽ മീഡിയയിലെ ഒരു പോസ്റ്റിൽ പറഞ്ഞു. “ഇത് ആഭ്യന്തര വിഭജനത്തിനുള്ള സമയമല്ല, മറിച്ച് നമ്മുടെ രാജ്യത്തിനായി സഹകരണത്തിനും ഒത്തുചേരലിനുമുള്ള സമയമാണ്. നിങ്ങൾക്കുവേണ്ടി പ്രവർത്തിക്കാനും നമ്മുടെ രാജ്യത്തെ വീണ്ടും നയിക്കാനും ഞാൻ തയ്യാറാണ്,” അദ്ദേഹം തുടർന്നു പറഞ്ഞു.…
സിറിയയിലെ മൻബിജിൽ ബോംബ് സ്ഫോടനം; സുരക്ഷാ സേന പ്രദേശം വളഞ്ഞു
വടക്കൻ സിറിയയിലെ മൻബിജ് നഗരത്തിന്റെ പ്രാന്തപ്രദേശത്ത് വൻ ബോംബ് സ്ഫോടനം. കര്‍ഷക തൊഴിലാളികളുമായി പോയിരുന്ന വാഹനത്തിന് സമീപമാണ് സ്ഫോടനം നടന്നത്. ഒരു കാറിലാണ് സ്ഫോടനം ഉണ്ടായതെന്നും, കുറഞ്ഞത് 15 പേർ കൊല്ലപ്പെടുകയും ഡസൻ കണക്കിന് പേർക്ക് പരിക്കേൽക്കുകയും ചെയ്തതായും പ്രാദേശിക സിവിൽ ഡിഫൻസും യുദ്ധ നിരീക്ഷണ ഏജൻസികളും നല്‍കിയ പ്രസ്താവനയില്‍ പറഞ്ഞു. ഡിസംബറിൽ ബഷർ അൽ അസദിനെ പുറത്താക്കിയതിനുശേഷം വടക്കുകിഴക്കൻ അലപ്പോ പ്രവിശ്യയിലെ മൻബിജ് അക്രമങ്ങളുടെ കേന്ദ്രമാണ്. തുർക്കി പിന്തുണയുള്ള സിറിയൻ നാഷണൽ ആർമി എന്നറിയപ്പെടുന്ന വിഭാഗങ്ങൾ യുഎസ് പിന്തുണയുള്ള കുർദിഷ് നേതൃത്വത്തിലുള്ള സിറിയൻ ഡെമോക്രാറ്റിക് ഫോഴ്‌സുമായാണ് ഏറ്റുമുട്ടൽ തുടരുന്നത്. സിറിയയിലെ സാഹചര്യം ഭീകരവാദം കാരണം സ്ഥിതി കൂടുതൽ വഷളായിരിക്കുകയാണ്. മുമ്പത്തേക്കാൾ ഇസ്ലാമിക് സ്റ്റേറ്റിന്റെ സ്വാധീനം കുറഞ്ഞിട്ടുണ്ട്, പക്ഷേ ഇപ്പോഴും തീവ്രവാദ പ്രവർത്തനങ്ങൾ അവസാനിച്ചിട്ടില്ല. സിറിയയിൽ ഭീകരാക്രമണ കേസുകൾ പതിവായി കണ്ടുവരുന്നു. കഴിഞ്ഞ വർഷം നവംബർ മാസത്തിൽ,…
എയർ ഇന്ത്യ കൊച്ചി – യു കെ വിമാന സർവീസുകൾ നിർത്തലാക്കുന്നു?; അടിയന്തിര ഇടപെടലുമായി ഓ ഐ സി സി (യു കെ); എയർ ഇന്ത്യക്കും വ്യോമയന മന്ത്രിക്കും ഇന്ത്യൻ ഹൈകമ്മീഷനും നിവേദനം സമർപ്പിച്ചു
യു കെ: എയർ ഇന്ത്യ കൊച്ചി – യു കെ വിമാന സർവീസുകൾ നിർത്തലാക്കുന്നു എന്ന വാർത്ത ഇടിത്തീ ആയി യു കെയിലെ പ്രവാസി മലയാളി സമൂഹത്തിന്റെ ഇടയിൽ പടർന്ന ക്ഷണത്തിൽ തന്നെ അടിയന്തിര ഇടപെടലുകളുമായി ഓ ഐ സി സി (യു കെ). അഞ്ചു ലക്ഷത്തോളം പ്രവാസ മലയാളി സമൂഹത്തിന്റെ വ്യോമ യാത്രകൾക്ക് വിപരീത പ്രത്യാഘാതം ഉണ്ടാക്കുന്ന ഈ തീരുമാനം പുനർവിചിന്തനം ചെയ്യണമെന്നും അനുകൂലമായ തീരുമാനം അധികൃതരിൽ നിന്നും ഉണ്ടാകണമെന്നും അഭ്യർത്ഥിച്ചുകൊണ്ട് എയർ ഇന്ത്യ എം ഡി & സി ഇ ഓ ക്യാമ്പെൽ വിൽസൻ, യു കെയിലെ വ്യോമയാന മന്ത്രി മൈക്ക് കെയ്ൻ എന്നിവർക്ക് ഓ ഐ സി സി (യു കെ) – യുടെ നേതൃത്വത്തിൽ നിവേദനം സമർപ്പിച്ചു. പ്രശ്നത്തിൽ അടിയന്തിര ഇടപെടലും ഇന്ത്യ ഗവണ്മെന്റിന്റെ പിന്തുണയും ആവശ്യപ്പെട്ട് ഇന്ത്യൻ വ്യോമയാന മന്ത്രി…
അബദ്ധത്തിൽ നടന്ന വെടിവയ്പിൽ ഇന്ത്യൻ മത്സ്യത്തൊഴിലാളികൾക്ക് പരിക്കേറ്റു: ശ്രീലങ്കൻ നാവികസേനാ മേധാവി
കൊളംബോ: ഡെൽഫ് ദ്വീപിന് സമീപം 13 ഇന്ത്യൻ മത്സ്യത്തൊഴിലാളികളെ പിടികൂടുന്നതിനിടെ അബദ്ധത്തിൽ വെടിയേറ്റ് രണ്ട് മത്സ്യത്തൊഴിലാളികൾക്ക് ഗുരുതരമായി പരിക്കേറ്റതായി ശ്രീലങ്കൻ നാവികസേനയിലെ മുതിർന്ന ഉദ്യോഗസ്ഥൻ ബുധനാഴ്ച സ്ഥിരീകരിച്ചു. പ്രാഥമിക അന്വേഷണമനുസരിച്ച് ഒരു നാവിക ഉദ്യോഗസ്ഥൻ അബദ്ധത്തിൽ വെടിയുതിർക്കുകയും രണ്ട് ഇന്ത്യൻ മത്സ്യത്തൊഴിലാളികൾക്ക് പരിക്കേൽക്കുകയും ചെയ്തതായി ശ്രീലങ്കൻ നേവി കമാൻഡർ വൈസ് അഡ്മിറൽ കാഞ്ചന ബംഗോഡ പറഞ്ഞു. ചൊവ്വാഴ്ച രാവിലെ ഡെൽഫ് ദ്വീപിന് സമീപമാണ് ശ്രീലങ്കൻ നാവികസേന നടത്തിയ വെടിവയ്പിൽ അഞ്ച് ഇന്ത്യൻ മത്സ്യത്തൊഴിലാളികൾക്ക് പരിക്കേറ്റതും അവരില്‍ രണ്ട് പേർക്ക് ഗുരുതരമായി പരിക്കേറ്റതും. ഈ സംഭവം ഇന്ത്യയുടെ ശക്തമായ പ്രതിഷേധത്തിനും പ്രതികരണത്തിനും കാരണമായി. പ്രദേശം വിട്ടുപോകാൻ ആവശ്യപ്പെട്ടപ്പോൾ നിർദ്ദേശങ്ങൾ പാലിക്കാൻ വിസമ്മതിച്ചുവെന്ന സംശയത്തെത്തുടർന്ന് ശ്രീലങ്കൻ കടലിൽ ഒരു ഇന്ത്യൻ മത്സ്യബന്ധന ബോട്ട് നാവിക ഉദ്യോഗസ്ഥർ പിടിച്ചെടുത്തതായി ഇവിടെ ഒരു പത്രസമ്മേളനത്തെ അഭിസംബോധന ചെയ്തുകൊണ്ട് വൈസ് അഡ്മിറൽ ബംഗോഡ പറഞ്ഞു.…
