പൊരിയുന്ന വേനലിൽ
വരളുന്ന തൊണ്ടയുമായ്
ഇലനാമ്പു വേഴാമ്പലായ്
കാർമേഘദയകാത്തു
വാനവും നോക്കി
ഒരിറ്റു ദാഹജലം കൊതിച്ചിരിക്കേ
ഹൃദയമിടിപ്പോ ഇടിവെട്ടായ് കേൾക്കുന്നു
ജലധാര പയ്യെ ഭൂമി തൻ സുഗന്ധം പരത്തുന്നു
കുളിർ കാറ്റായി
ഹരിത പത്രങ്ങൾ
തലയാട്ടി രസിക്കുന്നു
പുതുമഴ നനയാനെൻ മനവും കൊതിക്കുന്നു.
More News
-
ബംഗ്ലാദേശില്‍ മതമൗലികവാദികൾ യുവാവിനെ മര്‍ദ്ദിച്ച് കൊലപ്പെടുത്തി മൃതദേഹം ചുട്ടെരിച്ചു; പ്രക്ഷോഭകർക്ക് മുന്നിൽ നിസ്സഹായതയോടെ യൂനുസ് സർക്കാർ
ബംഗ്ലാദേശിലെ മൈമെൻസിങ് ജില്ലയിൽ വ്യാഴാഴ്ച രാത്രി, ദൈവനിന്ദ ആരോപിച്ച് ഒരു ഹിന്ദു യുവാവിനെ ജനക്കൂട്ടം ക്രൂരമായി കൊലപ്പെടുത്തി. രാജ്യം ഇതിനകം രാഷ്ട്രീയ... -
ഗർഭിണിയെ മർദ്ദിച്ച സംഭവം: സസ്പെൻഷനിലായ എസ്എച്ച്ഒ പ്രതാപചന്ദ്രനെതിരെ വകുപ്പുതല നടപടി ആരംഭിച്ചു
കൊച്ചി: എറണാകുളം നോർത്ത് റെയിൽവേ സ്റ്റേഷന് സമീപമുള്ള ബെൻ ടൂറിസ്റ്റ് ഹോം ഉടമ ബെൻ ജോയുടെ ഭാര്യ ഷൈമോളെ (41) മര്‍ദ്ദിച്ച... -
“പോറ്റിയേ….. കേറ്റിയേ” എന്ന പാരഡി ഗാനത്തിനെതിരെ ഫയല്‍ ചെയ്ത എഫ്ഐആർ നിലനിൽക്കില്ലെന്ന് നിയമവിദഗ്ധർ
തിരുവനന്തപുരം: തദ്ദേശ സ്വയംഭരണ സ്ഥാപന തെരഞ്ഞെടുപ്പ് പ്രചാരണ വേളയിൽ പുറത്തിറങ്ങിയ ശബരിമലയിലെ സ്വർണ്ണ മോഷണത്തെക്കുറിച്ച് പരാമർശിക്കുന്ന “പോറ്റിയേ…. കേറ്റിയെ… ” എന്നു...
