ഗുളുഗുളുന്നനെ ചിരിച്ചൊഴുകി
കുളുകുളുക്കണ
കാറ്റുമായി
അരികിലെത്തും
ആറ്റുവെള്ളത്തിൽ
കിലുകിലുക്കും പാദസരം
അണിഞ്ഞ കാലാൽ തിരയിളക്കി
കളിച്ചിട്ടു
മതി വരാത്ത
കുസൃതിക്കുട്ടീ
പ്രകൃതീ
നിന്നെ കണ്ടു
മനം മയങ്ങുന്നു.
More News
-
മഴവില്ല് (കവിത): പുലരി
ഒളിഞ്ഞു നോക്കും വൃത്തശകലമായ് വരച്ച സപ്തനിറ സൗന്ദര്യമേ എത്തിപ്പിടിക്കാൻ മോഹമുണ്ടേ ആ ചെരിവിൽ ഉരുസിക്കളിക്കും മാനസം കാണാപ്പുറം തേടി അലയുകയോ? -
താമരയിലയും നീർത്തുള്ളിയും (കവിത): പുലരി
പങ്കജപത്രത്തിൽ തൊട്ടും തൊടാതെയും തത്തിക്കളിക്കും ജലകണം പോലെ ബന്ധ- ബന്ധനങ്ങൾ കൂടാതെ ആകുമോ ചിന്ത്യം മാനവ ജീവിതം പാരിതിൽ തലപൊക്കി നിൽക്കും... -
വേനൽ മേഘജം (കവിത): പുലരി
പൊരിയുന്ന വേനലിൽ വരളുന്ന തൊണ്ടയുമായ് ഇലനാമ്പു വേഴാമ്പലായ് കാർമേഘദയകാത്തു വാനവും നോക്കി ഒരിറ്റു ദാഹജലം കൊതിച്ചിരിക്കേ ഹൃദയമിടിപ്പോ ഇടിവെട്ടായ് കേൾക്കുന്നു ജലധാര...